ബഹ്‌റൈൻ പ്രതിഭ ചെസ് ടൂർണമെന്റ്

ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച ചെസ് ടൂർണമെന്റിൽനിന്ന്

ബഹ്‌റൈൻ പ്രതിഭ ചെസ് ടൂർണമെന്റ്

മനാമ: ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖലാ സാംസ്കാരിക ഉത്സവം ദിശ-2025 ന്റെ ഭാഗമായി ഗുദൈബിയ യൂനിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭ സെന്ററിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് കൺവീനർ ഷനിൽ കുമാർ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ പ്രതിഭയുടെ ഗുദൈബിയ യൂനിറ്റ് സെക്രട്ടറി സുരേഷ് വയനാട് അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ ഔദ്യോഗികമായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ശ്വേതാകുമാർ അവതാരകയായി പ്രോഗ്രാം ഏകോപിപ്പിച്ചു. മത്സരത്തിനടയിൽ ബഹ്റൈൻ ചെസ് ഫെഡറേഷന്റെ പ്രസിഡന്റ് അൻമാർ അഹ്മദി മത്സര വേദി സന്ദർശനം നടത്തിയത് മത്സരാർഥികൾക്ക് വലിയ പ്രോത്സാഹനമായി.

സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളർന്നുവരുന്ന ഒരു മേഖലയായതിൽ സന്തോഷം ഉണ്ടെന്നും ഇനിയും ഇത്തരം മത്സരങ്ങൾ കൂടുതൽ സംഘടിപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്റൈൻ പ്രതിഭയുടെ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ഉപഹാരം നൽകി ആദരിച്ചു. ആറ് റൗണ്ടുകളായി നടന്ന മത്സരം വൈകീട്ട് 7.30ന് സമാപിച്ചു. തുടർന്ന് അർജുൻസ് ചെസ് അക്കാദമിയുടെ ഡയറക്ടർ അർജുന്‍റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ ചെസ് വിജയികൾ - അണ്ടർ 16 (നവനീത് ശ്രീകാന്ത്, ആരാധ്യ റോയ്, ഋഷി എൻ), അണ്ടർ 10 (ഇഹാൻ, ഹൈന്ദവ്, എസ്തർ വിവേക്).

രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, പ്രതിഭ പ്രസിഡന്‍റ് ബിനു മണ്ണിൽ, പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ എന്നിവർ വിജയികൾക്ക് ട്രോഫിയും മോഡലുകളും നൽകി. വിജയികൾക്ക് ട്രോഫി നൽകി സംസാരിച്ച സുബൈർ കണ്ണൂർ, ചെസ് കളിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചു. ബഹ്‌റൈൻ പ്രതിഭ സാംസ്കാരിക യാത്രയുടെ ഭാഗമായി നാലു മേഖലകളിൽ നടക്കുന്ന മേഖലോത്സവങ്ങളിൽ നിരവധി കലാപരിപാടികൾ ബഹ്‌റൈനിലെ വിവിധ സാംസ്കാരിക വേദികളിൽ നടന്നുകൊണ്ടിരിക്കുകയാണ്.

പരിപാടിയിൽവെച്ച് മനാമ മേഖല സാംസ്കാരിക ഉത്സവമായ ദിശ 2025ന്റെ ഭാഗമായി ഗുദൈബിയ യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൂനിയർ ചെസ് ടൂർണമെന്റും അതുമായി സഹകരിച്ച അർജുൻസ് അക്കാദമിയുടെയും പ്രവർത്തങ്ങൾക്ക് അഭിനന്ദനമര്‍പ്പിച്ച് ബഹ്‌റൈൻ പ്രതിഭ പ്രസിഡന്‍റ് ബിനു മണ്ണിൽ, പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, മേഖലാ സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. ചെസ് ടൂർണമെന്റ് കൺവീനർ ഷനിൽ കുമാറും, അർജുൻസ് ചെസ് അക്കാദമിയുടെ ഡയറക്ടർ അർജുനും ഉപഹാരം നൽകി. ചെസ് സംഘാടക സമിതി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.

Tags:    
News Summary - Bahrain Talent Chess Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.