ഒരു മനസ്സിന്റെ നൊമ്പരം

മറക്കുവാനാകില്ല ഈ ജന്മമെന്നും

നോവിന്റെ കനലുകൾ എരിയുന്ന നിമിഷങ്ങൾ

അഗ്നിസാക്ഷിയായ് കെട്ടിയ പെണ്ണിനെ

വിഷം തുപ്പിയ വാക്കുകൾ ചൊല്ലി

ചവിട്ടിയരച്ചു നരാധമൻ

കുറ്റപ്പെടുത്തിയ രാവുകൾ

നൊന്തു പെറ്റൊരു പൈതലിനെ

മാറോടടക്കി പിടിച്ചിരുന്നവൾ

അവളുടെ തേങ്ങലുകൾ മുഴങ്ങി

കേട്ടവർ പലരും മുഖം തിരിച്ചു

രാവുകൾ പലതും പതിവായി

ക്രൂരതയുടെ മുഖംമൂടി അണിഞ്ഞവർ

അവളെ വധിക്കാൻ അടുത്തുവന്നു

കോരി എടുത്തു തൻ പ്രാണനാം പൊൻമകളെ

ഓടി ഒളിച്ചവൾ ഇരുട്ടിലേക്ക്

തൻ പ്രാണനുംകൊണ്ടവൾ പോയ്‌ മറഞ്ഞു.

Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-31 02:02 GMT