കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം വാർഷിക സമ്മേളനം

കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം വാർഷിക സമ്മേളനം

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം (കെ.എം.എഫ് ) പ്രഥമ വാർഷിക സമ്മേളനം അബ്ബാസിയയിൽ നടന്നു. സബാ ഹോസ്പിറ്റൽ കാൻസർ കൺട്രോൾ സെന്റർ അസി.ഡയറക്ടർ ഓഫ് നഴ്സിങ് ഡാർലി വർഗീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലിൻഡ സജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ലിപി പ്രസീദ് പ്രമേയം അവതരിപ്പിച്ചു. ആർ. നാഗനാഥൻ, സജി തോമസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ജോബി ബേബി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ലിജോ അടുക്കോലിൽ സ്വാഗതവും ജോ.സെക്രട്ടറി ജിനീഷ് ഫിലിപ് നന്ദിയും പറഞ്ഞു. ഗീത സുദർശൻ, ജഗദീഷ് ചന്ദ്രൻ, ഷൈനി, അനീജ ജിജു, അഞ്ജന സജീവ്, രശ്മി കിരൺ, ലിപി പ്രസീദ്, ലിജി ജിനു, ലിൻഡ സജി, അഞ്ജന സജി, പ്രവീൺ, രമ്യ സതീഷ്, ഷിജ സേവ്യർ എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു.

ഭാരവാഹികൾ: ഗീത സുദർശൻ (പ്രസി), ലിജോ അടുക്കോലിൽ (ജന.സെക്ര), ജഗദീഷ് ചന്ദ്രൻ (ട്രഷ),സിജു പി. ജോസഫ്, സോജി വർഗീസ് (വൈസ് പ്രസി), ലിപി പ്രസീദ്, ജിനീഷ് ഫിലിപ് (ജോ.സെക്ര), നജീബ് ബക്കർ (സാമൂഹിക വിഭാഗം സെക്രട്ടറി), ലിൻഡ സജി (എക്സിക്യൂട്ടിവ്), അനീജ ജിജു , അജയ് ഏലിയാസ്, സുജേഷ് ഗോവിന്ദ് , ഷീന സ്‌കറിയ (യൂനിറ്റ് സെക്രട്ടറിമാർ), അഞ്ജന സജി, ആന്റ്‌സ്, പ്രീതി വർഗീസ്, പ്രതീഷ് ശിശുപാലൻ, സിനുമോൾ സിബി, ബെൻസിൽ വർഗീസ്, ഫെബി മേരി അബ്രഹാം, രമ്യ സതീഷ്, ജോബി ബേബി, ലിൻസ് രഞ്ജു, ഷിനി വർഗീസ് (കേന്ദ്ര കമ്മിറ്റി).

Tags:    
News Summary - Keralites Medical Forum Annual Conference kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.