നിസ്‌വ കെ.എം.സി.സി നടത്തിയ ഇഫ്താർ സംഗമം

നിസ്‌വ കെ.എം.സി.സി ജനകീയ ഇഫ്താർ

നിസ്വ: നിസ്‌വ കെ.എം.സി.സി കമ്മിറ്റി എല്ലാ വർഷവും റമദാനിൽ നടത്തിവരാറുള്ള ഇഫ്താർ സംഗമം ഈ വർഷം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ഇഫ്താർ മീറ്റിൽ നിസ്‌വയിലെ മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ വിവിധ നേതാക്കൾ പങ്കെടുത്തു.

ഇഫ്താർ കമ്മിറ്റി ചെയർമാൻ റഷീദ് ഹാജി, കൺവീനർ വി.വി. അമീർ, നിസ്‌വ കെ.എം.സി.സി പ്രസിഡന്റ്‌ ഹാരിസ് നിലമ്പൂർ, സെക്രട്ടറി അബ്ദുൽ ഹഖ്, വളന്‍റിയർ ക്യാപ്റ്റൻ സിയാദ് കർഷ, കേന്ദ്ര കമ്മിറ്റി പ്രതിനിധി നൗഷാദ് കാക്കേരി, അബ്ദുൽ ഖാദർ, റഹൂഫ്, ഷാഹിർ, കെ.എം.സി.സി വർക്കിങ് കമ്മിറ്റി മെംബർമാർ തുടങ്ങിയവർ നേതൃത്വം നൽകി. അനസ് ഉസ്താദ് റമദാൻ സന്ദേശം നൽകി. പരിപാടിയുടെ വിജയത്തിന് 30 അംഗ വളന്‍റിയർമാരും 51 അംഗ സ്വാഗത കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു.

Tags:    
News Summary - Niswa KMCC Public Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.