മുഹമ്മദ് അലിക്ക് ദമ്മാം ഫ്രൈഡേ ക്ലബ് യാത്രയയപ്പ്

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് അലിക്ക് ദമ്മാം ഫ്രൈഡേ ക്ലബ്

യാത്രയയപ്പ് നൽകിയപ്പോൾ

മുഹമ്മദ് അലിക്ക് ദമ്മാം ഫ്രൈഡേ ക്ലബ് യാത്രയയപ്പ്

ദമ്മാം: നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് അലിക്ക് കോഴിക്കോട് തെക്കെപ്പുറം കൂട്ടായ്‌മയായ ഫ്രൈഡേ ക്ലബ് ദമ്മാം (എഫ്.സി.ഡി) യാത്രയയപ്പ് നൽകി.

15 വർഷത്തോളം തെക്കെപ്പുറം ഫ്രൈഡേ ക്ലബ് ചെയർമാനായിരുന്നു മുഹമ്മദ് അലി. ബി.വി. അബൂബക്കർ സിദ്ദിഖ് ചടങ്ങിന് നേതൃത്വം നൽകി. സി.പി. അന്ത്രു, ഒ. ഉസ്‌മാൻ എന്നിവർ അതിഥികളായിരുന്നു.

എഫ്.സി.ഡി പ്രസിഡന്റ് കോയഹസൻ ഉപഹാരവും സെക്രട്ടറി ഷിനിൽ റഹ്മാൻ സമ്മാനവും മുഹമ്മദ് അലിക്ക് കൈമാറി. വൈസ് പ്രസിഡന്റ് ആകിഫ് നന്ദി പറഞ്ഞു. അൽത്താഫ് മുനീർ സംസാരിച്ചു.

എഫ്.സി.ഡി അംഗങ്ങൾ നൽകിയ സ്നേഹത്തിനും അംഗീകാരത്തിനും മറുപടി പ്രസംഗത്തിൽ മുഹമ്മദ് അലിക്ക നന്ദി പറഞ്ഞു.

Tags:    
News Summary - Dammam Friday club farewell for Muhammad ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.