യു.പിയിൽ വീണ്ടും കൂട്ട ബലാത്സംഗം

മുസാഫർനഗർ: ഷംലി ജില്ലയിലെ കരിമ്പിൻ പാടത്ത് 21കാരിയെ മൂന്നുപേർചേർന്ന് ബലാത്സംഗം ചെയ്ത് മർദിച്ചതായി പരാതി. ചാണകം നിക്ഷേപിക്കാനായി വീടിന് സമീപത്തെ പറമ്പിലേക്ക് പോയ യുവതിയെ മൂന്നുപേർ ആക്രമിക്കുകയായിരുന്നു. ചെറുത്തതിനെ തുടർന്ന് അതിക്രൂരമായി മർദിച്ചവശയാക്കിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നതായി ജിൻജാന പൊലീസ് എസ്.എച്ച്.ഒ സർവേഷ് സിങ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - up rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.