എ. സമ്പത്തിന് 7.26 കോടി രൂപ: വാർത്ത ശരിയല്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ന്യൂഡൽഹിയിൽ 20 മാസം പ്രവർത്തിച്ച മുൻ എം. പി സമ്പത്തിനും ഒപ്പമുള്ളവർക്കുമായി സംസ്ഥാനം 7.26 കോടി രൂപ ചെലവഴിച്ചെന്ന വാർത്ത യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ധനവകുപ്പ് ബജറ്റ് വിഭാഗം അറിയിച്ചു.

ഡൽഹിയിലെ റെസിഡന്‍റ് കമീഷണർ ഉൾപ്പെടെ 36 ജീവനക്കാർക്കും സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിക്കും സഹായ സംഘത്തിലുള്ളവർക്കും ശമ്പളം, യാത്രാചെലവുകൾ, ഓഫിസ് ചെലവുകൾ, വാഹന അറ്റകുറ്റപ്പണി, മറ്റു ചെലവുകൾ എന്നിവക്കായി വിനിയോഗിച്ച ആകെ തുകയാണിതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - 7.26 crore for A. Sampath: Finance department says news is not true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.