ഒഴിവുദിനങ്ങളിൽ നഗരസഭ  പിരിച്ചത് 1.25 കോടിയുടെ നികുതി

ഒഴിവുദിനങ്ങളിൽ നഗരസഭ പിരിച്ചത് 1.25 കോടിയുടെ നികുതി

പാലക്കാട്: രണ്ട് ഒഴിവ് ദിനങ്ങളിലായി പാലക്കാട് നഗരസഭ പിരിച്ചത് 1.25 കോടി രൂപയുടെ നികുതി. മാർച്ച് 29ന് അവസാന പ്രവൃത്തി ദിവസവും കഴിഞ്ഞ് അവധി ദിവസങ്ങളായ 30നും 31നും ആണ് നഗരസഭ ഉദ്യോഗസ്ഥർ ഇത്രയും രൂപയുടെ നികുതി പിരിച്ചെടുത്തത്.

ലഭ്യമായ കണക്കുകൾ അനുസരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം പാലക്കാട് നഗരസഭക്ക് ലഭിച്ചതെന്ന് വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് അറിയിച്ചു. മാർച്ച് 31ലെ കണക്കുപ്രകാരം പാലക്കാട് നഗരസഭക്ക് ഏകദേശം 27 കോടി രൂപയിൽ അധികം വരുമാനം ലഭിച്ചതായി കണക്കാക്കുന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് എന്നിവർ അനുമോദിച്ചു.

News Summary - Palakkad Municipality collected 1.25 crore's tax in holyday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.