വനിതാ മതിലിന് പിന്തുണയുമായി നിക്ക് ഉട്ടും

തിരുവനന്തപുരം: വനിതാ മതിലിന് പിന്തുണയുമായി ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉ ട്ട് അടക്കമുള്ള പ്രമുഖർ. കൊച്ചി-മുസിരിസ് ബിനാലെ കാണാൻ മട്ടാഞ്ചേരിയിൽ എത്തിയപ്പോ ഴാണ് നിക്ക് ഉട്ട് പിന്തുണ അറിയിച്ചത്.

നടിയും സംവിധായികയുമായ സുഹാസിനി, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, മുത്തുമണി, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, സജിത മഠത്തിൽ, ചലച്ചിത്രപ്രവർത്തകരായ ബീനാ പോൾ, ഭാഗ്യലക്ഷ്മി, വിധു വിൻെസൻറ്, ദീദി ദാമോദരൻ, മാല പാർവതി തുടങ്ങിയവരും വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചു.

എം. ലീലാവതി, സി.കെ. ജാനു, കെ. അജിത, പി. വത്സല, അഷിത, കെ.പി. സുധീര, സാവിത്രി രാജീവൻ, മ്യൂസ് മേരി ജോർജ്, ഖദീജാ മുംതാസ്, നിലമ്പൂർ ആയിഷ, മീന ടി. പിള്ള, സീനത്ത്, രാജശ്രീ വാര്യർ, ശീതൽ ശ്യാം, എച്ചുമുക്കുട്ടി, ധന്യ രാമൻ, വി.പി. സുഹ്റ, മൈന ഉമൈബാൻ, വിജി പെൺകൂട്ട് തുടങ്ങി 220 ലധികം പേർ പിന്തുണ അറിയിച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കി.

Tags:    
News Summary - nick ut supports women wall-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.