വേലിപ്പടർപ്പിലെ പൂനിറങ്ങളിലും വേലിക്കുള്ളിലെ കളികളിലും അത്തവും ഉത്രാടവും തിരുവോണവും കളറാക്കി,മഹാമാരിക്കും മായ്ക്കാനാവാത്ത മന്ദഹാസവുമായി കുഞ്ഞുങ്ങൾ അതിജീവിക്കുകയാണ്. ആളൊഴുകുന്ന അമ്യൂസ്മെൻറ് പാർക്കുകളും ആലക്തികപ്രഭയിൽ തിളച്ചുമറിയുന്ന ഓണാഘോഷരാവുകളുമെല്ലാം തിരിച്ചുവരുംവരെ സാമൂഹിക അകലം ആേഘാഷമാക്കി കാത്തിരിക്കാമെന്ന് അവർ തിരിച്ചറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.