Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഓർമക്കുറവുള്ളയാൾക്ക്...

ഓർമക്കുറവുള്ളയാൾക്ക് വഴിതെറ്റി, മണിക്കൂറിനകം പൊലീസ് കണ്ടെത്തി

text_fields
bookmark_border
ഓർമക്കുറവുള്ളയാൾക്ക് വഴിതെറ്റി, മണിക്കൂറിനകം പൊലീസ് കണ്ടെത്തി
cancel

പന്തളം: ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോയ ഓർമക്കുറവുള്ള വയോധികനെ കാണാതായെന്ന് ബന്ധുക്കൾ അറിയിച്ച് മണിക്കൂറിനകം പന്തളം പൊലീസ് കണ്ടെത്തി. പന്തളം പറന്തൽ ശങ്കരത്തിൽപടിയിൽ താമസിക്കുന്ന വിമുക്തഭടൻ കെ.ഒ. ജോർജിനെ (75) ചൊവ്വാഴ്ച ഉച്ചയോടെയാണ് കാണാതായത്. ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോയ ഇദ്ദേഹം അവിടെ എത്താതായപ്പോഴാണ് വഴിതെറ്റി എങ്ങോ പോയെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്.

ഉടൻ ഭാര്യ ലീലാമ്മയും മകൾ ലീനയും പന്തളം പൊലീസിൽ പരാതി നൽകി. ഒപ്പം ബന്ധുക്കളും വ്യാപകമായി അന്വേഷണം നടത്തി. പലവഴിക്കുള്ള തിരച്ചിൽ ഊർജിതമാക്കി ഒരു മണിക്കൂറിനകം വയോധികനെ പൊലീസ് കുരമ്പാലയിൽനിന്ന് കണ്ടെത്തി.

ഓട്ടോയിൽ നിന്നിറങ്ങി മകളുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വയോധികന് വഴി തെറ്റുകയായിരുന്നു. വയോധികനെ പന്തളം സ്റ്റേഷനിൽ എത്തിച്ചശേഷം ഭാര്യയെയും മകളെയും വിളിച്ചുവരുത്തി ഒപ്പം പറഞ്ഞുവിട്ടു.

പന്തളം എസ്.ഐമാരായ വിനോദ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. സി.പി.ഒമാരായ ബിജു, ഗണേഷ് ഗോപാൽ, അൻവർഷാ, അനിൽ, കൃഷ്ണനുണ്ണി, ഹോം ഗാർഡുകളായ അജയൻ, സതീഷ് കുമാർ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policememory lost
News Summary - The man with poor memory lost his way and was found by the police within an hour
Next Story