Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ണ് ഖനനം; ടിപ്പറും...

മണ്ണ് ഖനനം; ടിപ്പറും മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

text_fields
bookmark_border
മണ്ണ് ഖനനം; ടിപ്പറും മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു
cancel
camera_alt

മണ്ണ് കടത്തിയതിന് പൊലീസ് പിടികൂടിയ വാഹനങ്ങൾ

പത്തനംതിട്ട: മണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ചതിന് മൂന്ന് ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും കീഴ്വായ്പൂർ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ച രണ്ടരയോടെ നൈറ്റ്‌ പട്രോളിങ് സംഘമാണ് ഇവ പിടിച്ചെടുത്തത്. കുന്നന്താനം പൂച്ചവാൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽനിന്നാണ് മണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ചത്.

പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തി എസ്.ഐ പി.പി. മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ച ശേഷം നിയമനടപടികൾ സ്വീകരിച്ചു. എസ്.സി.പി.ഒമാരായ ശരത്ത്, പ്രദീപ്കുമാർ, സി.പി.ഒരായ അരുൺ, വിഷ്ണു എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ തിരുവല്ല ജെ.എഫ്.എം കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta Newssoil miningbulldozer
News Summary - Soil mining; Tipper and bulldozer seized
Next Story