പിടിച്ചെടുത്ത മരത്തടികൾ

കരി ഉൽപാദിപ്പിക്കാൻ മരത്തടി കത്തിക്കൽ; വിദേശികൾ പിടിയിൽ

മസ്കത്ത്: വാണിജ്യാടിസ്ഥാനത്തിൽ കരി ഉൽപാദിപ്പിക്കാൻ മരത്തടികൾ കത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ പിടികൂടി. റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ തെക്കൻബാത്തിന ഗവർണറേറ്റിൽനിന്ന് എൻവയൺമെന്റ് അതോറിറ്റിയാണ് ഇവരെ പിടികൂടിയത്.

കരി ഉൽപാദിപ്പിച്ച് പ്രാദേശിക വിപണികളിൽ വിൽപനക്കെത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. കാട്ടുമരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായായിരുന്നു നടപടി. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Burning wood to produce charcoal; Foreigners in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT