മാത്യു വർഗീസ് 

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മാത്യു വർഗീസ് (49) മസ്കത്തിൽ നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അൽ നഹ്ദ ആശുപത്രിയിലും തുടർന്ന് റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ആൻജിയോഗ്രാം ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൂന്നു മക്കളിൽ മൂത്ത മകൾ ബംഗളൂരുവിൽ ബി.കോം വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയ മൂത്ത മകളെ വിമാനത്താവളത്തിലാക്കി തിരികെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകൻ കോഴിക്കോടും മകൾ വാദി കബീർ ഇന്ത്യൻ സ്കൂളിലും 11ാം ക്ലാസ് വിദ്യാർഥികളാണ്. ഭാര്യ റോയൽ ആശുപത്രിയിൽ നഴ്സാണ്. 23 വർഷമായി ഒമാനിലുള്ള മാത്യു വർഗീസ് ഡ്രൈക്ക്‌ കാറ്ററിങ് കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT