മഞ്ചേരി മണ്ഡലം യു.ഡി.എഫ് കൺെവൻഷൻ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കോൺഗ്രസിന്റേത് ഇടതുപക്ഷത്തെ നിലം പരിശാക്കുന്ന സ്ഥാനാർഥി പട്ടിക -കുഞ്ഞാലിക്കുട്ടി

മഞ്ചേരി: ഇടതു മുന്നണിയെ നിലംപരിശാക്കുന്ന സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് അവതരിപ്പിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മഞ്ചേരി മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നും 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.എൽ.എ മാരായ എ.പി. അനിൽ കുമാർ, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുൽ ഹമീദ്, മുൻ എം.എൽ.എ മാരായ എം.പി.എം ഇസ്ഹാഖ് കുരിക്കൾ,അഡ്വ. എം. ഉമ്മർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Strength-Congress-Candidate-Kunjalikkutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.