ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍റെ (ഒ.ഐ.സി) ഇൻഡിപെൻഡൻറ് പെർമനൻറ് ഹ്യൂമൻ റൈറ്റ്‌സ് കമീഷന്‍റെ 23ാമത് സെഷനിൽ ഒമാൻ പ്രതിനിധി സംഘം

ഒമാൻ മനുഷ്യാവകാശ കമീഷൻ പങ്കെടുത്തു

മസ്കത്ത്: ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍റെ (ഒ.ഐ.സി) ഇൻഡിപെൻഡൻറ് പെർമനൻറ് ഹ്യൂമൻ റൈറ്റ്‌സ് കമീഷന്‍റെ 23ാമത് സെഷനിൽ ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) പങ്കെടുത്തു.

മനുഷ്യാവകാശങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ സ്വാധീനവും ഗസ്സയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും സെഷൻ ചർച്ച ചെയ്തു. ഒ.എച്ച്.ആർ.സി ഡെപ്യൂട്ടി ചെയർമാനും അഭിഭാഷകനുമായ സൗദ് അൽ മാവാലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

Tags:    
News Summary - Oman Human Rights Commission participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.