ജനീഷ് കുമാർ

ജനീഷ് കുമാറിെൻറ മൃതദേഹം നാട്ടിലെത്തിച്ചു

ഖമീസ് മുശൈത്ത്: പുതിയ സനാഇയയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുേപായി. കണ്ണൂർ ധർമടം പരിക്കടവ് പൂവാലി ഹൗസിൽ ജനീഷ് കുമാറിെൻറ (50) മൃതദേഹമാണ് നാട്ടിൽ കൊണ്ടുപോയി സംസ്കരിച്ചത്. ഭാര്യ: രേഷ്മ. മക്കൾ: അനഘ, അനുബിൻ. സഹോദരങ്ങൾ: അജിത, രജീഷ്കുമാർ, രാഗേഷ്കുമാർ. പരേതനായ ഇ. ദാമോദര‍െൻറയും മാധവിയുടെയും മകനാണ് ജനീഷ് കുമാർ.

മൃതദേഹം നാട്ടിലെത്തിക്കാൻ സഹായത്തിന് അസീർ പ്രവാസി സംഘം ഭാരവാഹികളായ സന്തോഷ്‌ സീതത്തോട്, വഹാബ് കരുനാഗപ്പള്ളി, ഷൗക്കത്ത്, സുരേഷ് മാവേലിക്കര എന്നിവർ നേതൃത്വം നൽകി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.