നൈബു ജോസ്

നൈബുവിന് വേണം, സുമനസ്സുകളുടെ സഹായം

കോതമംഗലം: വൃക്ക മാറ്റിവെക്കാൻ യുവാവ് ചികിത്സ സഹായം തേടുന്നു. വടാട്ടുപാറ പൂഞ്ചളായിൽ നൈബു ജോസാണ് (32) ഇരുവൃക്കകളും തകരാറിലായതിനാൽ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നത്. 45 ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

നിർധന കുടുംബാംഗമായ നൈബുവിന് വയോധികയായ അമ്മയും ഒമ്പത് വയസ്സുള്ള മകനുമാണുള്ളത്. എട്ടുവർഷമായി ചികിത്സ നടത്തിയതിന് 17 ലക്ഷം രൂപ ബാധ്യതയുണ്ട്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് സഹായസമിതി രൂപവത്കരിച്ചു.

കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിൻസി മോഹനൻ, ഫാ. എൽദോമോൻ ജോയി, ലില്ലി ജോസ് പൂഞ്ചളായിൽ എന്നിവരുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് കോതമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 4806001700006352. ഐ.ഫ്.എസ്‌.സി: PUNB0480600. ഫോൺ: 6282485309.

Tags:    
News Summary - Naibu needs the help of well-wishers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.