'കുടിവെള്ള'മെത്തിക്കാൻ 'കുട്ടി'സ്ഥാനാർഥി

കണ്ണൂർ: പട്ടികജാതി കോളനിയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന അവകാശവാദവുമായി സ്വതന്ത്ര സ്ഥാനാർഥി മത്സരരംഗത്ത്. കൊളച്ചേരി പഞ്ചായത്തിലെ 11ാം വാർഡായ നൂഞ്ഞേരിയിലാണ് സ്വതന്ത്ര സ്ഥാനാർഥിയായ 21കാരി കെ. ശരണ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ ശരണ്യ ഒാേട്ടാറിക്ഷ ചിഹ്നത്തിലാണ് കന്നിയങ്കത്തിൽ ജനവിധി തേടുന്നത്.

പ്രദേശത്തെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകയാണ് യുവതി. സാമൂഹിക സേവനത്തിന് 2019ലെ സംസ്ഥാന യുവജന ക്ഷേമ ബോർഡിെൻറ സ്വാമി വിവേകാനന്ദൻ പുരസ്കാരം നേടിയ 'യുവ ക്ലബി'െൻറ േജാ. സെക്രട്ടറിയാണ്.

കുടിവെള്ള പ്രശ്നത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്ന് ശരണ്യ പറഞ്ഞു. ശരണ്യക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് എൽ.ഡി.എഫ് അവരുടെ സ്ഥാനാർഥിയെ പിൻവലിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.