'േകാണി' വലിച്ച് ലീഗ്; 'ൈക' കൊടുത്ത് കോൺഗ്രസ്

ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിലെ പെരുമാതുറ 11ാം വാർഡിൽ മുസ്ലിംലീഗ് സ്ഥാനാർഥിയായി പത്രിക നൽകിയ ഷാഫി പെരുമാതുറക്ക് ലീഗ് ജില്ല കമ്മിറ്റി ഔദ്യോഗിക പാർട്ടി ചിഹ്നമായ 'േകാണി' അനുവദിച്ചില്ല.

ഉടൻ പാർട്ടി മെംബർഷിപ്പും കൈപ്പത്തി ചിഹ്നവും നൽകി കോൺഗ്രസ്‌. ജില്ല കോൺഗ്രസ്‌ കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഷാഫി പെരുമാതുറയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഡി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോഷിബായ്, ബ്ലോക്ക് സെക്രട്ടറി സുനിൽ സലാം, മേഖലാ സെക്രട്ടറി ഷാഫി ബഷീർ, നൗഫൽ ബഷീർ, ഒ.ഐ.സി.സി പ്രതിനിധി ഫൈസൽ റഷീദ് എന്നിവർ പങ്കെടുത്തു.

യു.ഡി.എഫിെൻറ സീറ്റ് നിർണയ ചർച്ചയിൽ ചിറയിൻകീഴ് പഞ്ചായത്തിൽ ലീഗിന് സീറ്റ് അനുവദിച്ചില്ലെന്നും അതിനാലാണ് ലീഗ് പ്രവർത്തകൻ മത്സരരംഗത്ത് വന്നപ്പോൾ മുന്നണി മര്യാദ പരിഗണിച്ച് ചിഹ്നം അനുവദിക്കാതിരുന്നതെന്നും ലീഗ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.