ആർക്കും എന്തും ആധികാരികതയില്ലാതെ വിളിച്ചുപറയാം എന്നതായി മാറി ഓൺലൈൻ മാധ്യമങ്ങൾ. മുഖമില്ലാത്ത, ഐഡൻറിറ്റിയില്ലാത്ത, ആർക്കും എന്തും പറയാമെന്നതായി മാറി സമൂഹ മാധ്യമങ്ങൾ. എത്രയും പെട്ടെന്ന് നൽകാനായി തെരഞ്ഞെടുക്കുന്ന വാർത്തകളുടെ ആധികാരികത പലേപ്പാഴും നഷ്ടപ്പെടുന്നു. വാർത്തക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനോ തെറ്റാണെങ്കിൽ തിരുത്താനോ ഇത്തരം മാധ്യമങ്ങൾ തയാറാകുന്നില്ല. എന്നാൽ ഇത്തരം ഉള്ളടക്കം നിയന്ത്രിക്കപ്പെടേണ്ടതാകണം. മാധ്യമങ്ങൾ ഇത്തരത്തിൽ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.