താഴെക്കിടയിലുള്ള മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് മാറ്റങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാകണം വാർത്ത പോർട്ടലുകൾ. ഒരു തുറന്നപുസ്തകം ആയിരിക്കണം. ലിംഗവിവേചനങ്ങൾക്ക് അപ്പുറത്തുനിന്ന് മാനുഷിക പരിഗണന നൽകി വാർത്തകൾ സത്യസന്ധമായി നൽകാൻ ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.