ആത്മാർഥ സേവനത്തിന് പട്ടിക്ക് യാത്രയയപ്പ് 

വാഷിങ്ടൺ: പട്ടിക്കും യാത്രയയപ്പോ? നെറ്റി ചുളിക്കേണ്ട. യു.എസിലെ ഒർലാൻേഡാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് കൗതുകകരമായ സംഭവം. അഞ്ചു വർഷക്കാലം ആത്മാർപ്പണത്തോടെ സേവനമനുഷ്ഠിച്ചതിന് ഗെമാ എന്ന പട്ടിക്കാണ് അധികൃതർ ഉഗ്രൻ യാത്രയയപ്പ് നൽകിയത്. പട്ടിക്കുേവണ്ട പ്രത്യേക ഭക്ഷണം ഒരുക്കിയെന്നു മാത്രമല്ല, അവളുടെ തലയിൽ പിങ്ക് വർണത്തിലുള്ള കിരീടവും ചാർത്തി.

‘റിട്ടയർമെൻറ് കിരീടം’ എന്ന പേരും അതിന് നൽകി. ഗെമാക്ക് വിരമിക്കൽ ആശംസകളുമായി പലരും ട്വീറ്റുമായി എത്തി. ഏറ്റവും ആത്മാർഥതയോടെ സേവനം അനുഷ്ഠിച്ച  പ്രിയപ്പെട്ട ജീവനക്കാരിയുടെ  വിരമിക്കൽ ആഘോഷിക്കുകയാെണന്ന്  േഫ്ലാറിഡ വിമാനത്താവള അധികൃതർ പറഞ്ഞു.

Tags:    
News Summary - send off of dog us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.