അബേറ്റ് എ എസ് അൽസലാമ 44 പുതിയ കണ്ണാശുപത്രികൾ തുറക്കുന്നു

കണ്ണുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് മലബാറുകാർ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കാലത്താണ് കേരളത്തിൽ ഒരു പുതിയ കണ്ണാശുപത്രി എന്ന ചിന്തയിൽ നിന്നു പിറവിയെടുത്ത അൽസലാമ കണ്ണാശുപത്രി പെരിന്തൽമണ്ണയിൽ തുടങ്ങുന്നത്.

2001ൽ ആസൂത്രണം ചെയ്ത് 2002ൽ ബഹുമാന്യനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തറക്കല്ലിട്ട സ്ഥാപനം 2004ൽ പൊതുജനങ്ങൾക്കായി സമർപ്പിച്ചു. തൊട്ടടുത്ത വർഷം കേരളത്തിലെ ആദ്യത്തെ ഒപ്റ്റോമെട്രി കോളേജ് തുടങ്ങി ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്.

ആദ്യ സ്ഥാപനത്തിന് തറക്കല്ലിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കിയുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയായി വളർന്നിരിക്കുന്ന അബേറ്റ് എ എസ് ഭാവിയിലേക്കുള്ള പുതിയ അവസരങ്ങളും സാധ്യതകളും വിശദീകരിക്കുകയാണ് മാനേജ്മെൻറ്.

2001 നവംബറിലാണ് പ്രവാസിയായിരുന്ന ഡോക്ടർ ശംസുദ്ദീൻ സൂപ്പർ സ്പെഷാലിറ്റി ഐ ഹോസ്പിറ്റൽ എന്ന ആശയത്തിൽ പുതിയ സംരംഭവുമായി മുന്നിട്ടിറങ്ങിയത്. അക്കാലത്ത് ആളുകൾ അധികവും ചികിത്സ തേടി കോയമ്പത്തൂരിലേക്കും മറ്റു ദൂരെ സ്ഥലങ്ങളിലേക്കും ആയിരുന്നു പോയിരുന്നത്.

ഇന്നത്തെ അത്ര യാത്രാസൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ പ്രയാസങ്ങൾക്കെല്ലാം ഒരു പ്രതിവിധിയെന്നോണമാണ് പെരിന്തൽമണ്ണയിൽ സമ്പൂർണ്ണ കണ്ണാശുപത്രി എന്ന പുതിയ സംരംഭത്തിലേക്ക് ചുവടുെവച്ചത്.

അഞ്ചുവർഷത്തോളം ഉള്ള പ്രവാസജീവിതം, ദീർഘ കാലമായി വിദേശത്തായിരുന്ന സഹോദരങ്ങൾ, സുഹൃത്തുക്കൾ ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് സംരംഭത്തിന് നിക്ഷേപം സ്വരൂപിച്ചത്. ശേഷം കണ്ണാശുപത്രി നിർമാണത്തിൽ പരിചയമുള്ള ആർക്കിടെക്റ്റിന്റെയും, നേതൃത്വം നൽകുന്നതിനായി പരിചയസമ്പന്നനായ ഡോക്ടറെയും കണ്ടെത്തുകയായിരുന്നു. 2002-ലാണ് ആശുപത്രി നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ പുതിയ കണ്ണാശുപത്രിക്ക് ആദരണീയനായ പാണക്കാട് ശിഹാബ് തങ്ങൾ തറക്കല്ലിടുന്നത്.

പതിനെട്ടായിരം ചതുരശ്രഅടിയിൽ പണിത ഈ പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനം 2004 ഡിസംബർ അഞ്ചിന് മലയാളത്തിലെ നിത്യഹരിത നായകനായ കുഞ്ചാക്കോ ബോബൻ ആയിരുന്നു നിർവഹിച്ചത്.

ചെറിയ രീതിയിൽ തുടങ്ങി പതിയെ ഉള്ള വളർച്ചയായിരുന്നില്ല, ആശുപത്രിയുടെ തുടക്കം മുതൽ കണ്ണിന്‍റെ എല്ലാ സ്പെഷാലിറ്റികളോടും കൂടിയ പൂർണ സജ്ജമായ കണ്ണാശുപത്രി ആയിട്ട് തന്നെയായിരുന്നു തുടക്കം. അന്ന് കേരളത്തിൽ നിന്നും റെറ്റിന ഡോക്ടർമാർ ലഭ്യമല്ലാത്തതിനാൽ യു.പി അലിഗഡ് സർവകലാശാലയിൽ നിന്നും ആണ് ഡോക്ടറെ കൊണ്ടുവന്നത്. 30 സ്റ്റാഫും 100 നിക്ഷേപകരും ആയി പബ്ലിക് ലിമിറ്റഡ് കമ്പനി ആയിട്ടായിരുന്നു തുടക്കം. ഇപ്പോൾ 500ൽ അധികം സ്റ്റാഫും ആയിരത്തോളം നിക്ഷേപകരും ഉണ്ട്.

കണ്ണാശുപത്രി ആരംഭിച്ചതോടെയാണ് പുതിയൊരു പ്രതിസന്ധി ഉണ്ടാകുന്നത്. കണ്ണ് ഡോക്ടർമാർ ലഭ്യമാണെങ്കിലും ഒപ്റ്റോമെട്രിസ്റ്റുകളുടെ അഭാവം പ്രയാസം സൃഷ്ടിച്ചു. ഇതിന് പരിഹാരം എന്ന രീതിയിലാണ് 2005ൽ പെരിന്തൽമണ്ണയിൽ കേരളത്തിലെ ആദ്യത്തെ ഒപ്റ്റോമെട്രി കോളേജ് ആരംഭിക്കുന്നത്.

ഈ മേഖലയിലെ സാധ്യതകൾ മനസ്സിലാക്കി തുടങ്ങിയ കോളേജിന്റെ ആദ്യ ബാച്ചിൽ 50 വിദ്യാർഥികൾക്കായിരുന്നു പ്രവേശനം. ഇപ്പോൾ 3000 ത്തോളം പേരാണ് അബേറ്റ് എ എസ് - നു കീഴിലുള്ള കോളേജുകളിൽ നിന്ന് ഒപ്റ്റോമെട്രി കോഴ്സ് പൂർത്തിയാക്കിയത്. ഇതിൽതന്നെ കൂടുതൽ പേരും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ ഉന്നത മേഖലകളിൽ ജോലി ചെയ്തുവരുന്നു.

വളർച്ചയിലേക്കുള്ള യാത്ര

പെരിന്തൽമണ്ണയിലെ വിജയകരമായ നേട്ടത്തിനുശേഷം 2010-ൽ കോഴിക്കോട് കണ്ണാശുപത്രിയും കോളേജും ആരംഭിച്ചു. ഇതിന്‍റെ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാന്യനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആയിരുന്നു. തുടർന്ന് 2015-ൽ കണ്ണൂർ നഗരത്തിലും പുതിയ കണ്ണാശുപത്രിയും ഒപ്റ്റോമെട്രി കോളേജും ആരംഭിച്ചു വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു അബേറ്റ് എ എസ്. തൊഴിലധിഷ്ഠിത കോഴ്സുകൾക്കായിരുന്നു മാനേജ്മെൻറ് മുൻതൂക്കം കൊടുത്തിരുന്നത്.

ഇതിന്‍റെ ഭാഗമായി ഇന്ന് പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി ആർക്കിടെക്ടർ കോളേജ്, ഇന്റീരിയർ ഡിസൈൻ കോളേജ് കേരളത്തിന് പുറത്ത് കോയമ്പത്തൂരിൽ ഒപ്റ്റോമെട്രി കോളേജും പ്രവർത്തിച്ചുവരുന്നു. പുറമെ ബാച്ചിലർ ഐ കെയർ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ് എന്നീ കോഴ്സുകളും നടന്നുവരുന്നു. ഇതിനകം 5000 ത്തോളം കുട്ടികൾ വിവിധ സ്ഥാപനങ്ങളിൽ നിന്നും വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

അബേറ്റ് എ എസ് ലൂടെ ഓഹരി വിപണിയിലേക്കും

147 വർഷത്തെ പാരമ്പര്യമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കി ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ABATE AS ഗ്രൂപ്പ്. ഇപ്പോൾ കേരളത്തിൽ നിന്നും ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങൾ അധികവും ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്നവയാണ്.

5000ത്തോളം കമ്പനികളുള്ള ബിഎസ്ഇയിൽ കേരളത്തിൽ നിന്നും 24 കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി മലപ്പുറം ജില്ല കേന്ദ്രീകരിച്ചുള്ള ആരോഗ്യരംഗത്തുള്ള ഒരു സ്ഥാപനം ബിഎസ്ഇയിലേക്ക് ചുവടുവെച്ചിരിക്കുന്നത് പ്രധാന നേട്ടമാണ്. നിലവിൽ വിവിധ സ്ഥാപനങ്ങൾ വിവിധ കമ്പനികൾ ആയിട്ടാണ് പ്രവർത്തിക്കുന്നത്. പുനഃക്രമീകരണം ചെയ്യപ്പെടുന്നതോടെ എല്ലാ കമ്പനികളും ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

ലക്ഷ്യം നിക്ഷേപകരുടെ താൽപര്യ സംരക്ഷണം

വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകുന്ന ഏതൊരു സ്ഥാപനവും അതിന്‍റെ വിശദമായ വിപുലീകരണ പദ്ധതികൾ തയ്യാറാക്കിയതിനുശേഷം കൂടുതൽ നിക്ഷേപകരെ തേടുന്ന അവസരത്തിലാണ് ലിസ്റ്റ് ചെയ്യപ്പെടാറുള്ളത്. "ഒരുമിച്ച് വളരാമെന്ന" ടാഗ് ലൈനോട് അബേറ്റ് എ എസ് സമാനമായ ലക്ഷ്യത്തിലാണ് ഓഹരി വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

ഭരണകൂട സംവിധാനങ്ങളുടെ കൃത്യമായ മേൽനോട്ടം ഉണ്ടാകുന്നത് നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിക്കും. അതിൽ SEBI, BSE പോലുള്ള സ്ഥാപനങ്ങളുടെ കൃത്യമായ മേൽനോട്ടം നിക്ഷേപകർക്ക് സുതാര്യത ഉറപ്പുവരുത്താൻ സഹായിക്കും.

ABATE AS അതിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നാണ് മുന്നോട്ട് പോകുന്നതെന്നും, ആളുകൾക്ക് ധാർമികമായ വിശ്വാസത്തോടെ ഭാവിയിൽ നിക്ഷേപത്തിനുള്ള അവസരം ഒരുക്കുമെന്നും ഡോക്ടർ ശംസുദ്ദീൻ പറഞ്ഞു. പൂർണമായി സുതാര്യമായ കമ്പനികൾക്ക് മാത്രമേ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും കൃത്യമായ മേൽനോട്ടത്തിലൂടെ ഭാവികാലത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്താണ് ഞങ്ങൾ ലിസ്റ്റ് ചെയ്യപ്പെടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അടുത്ത 10 വർഷത്തേക്കുള്ള പ്ലാനിങ് കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ തൃശൂർ, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും കേരളത്തിന് പുറത്ത് ചെന്നൈ, മുംബൈ , ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലും, ജി.സി.സി രാജ്യങ്ങളിലും 44 കണ്ണാശുപത്രികൾ തുടങ്ങാനും പുറമേ റിയൽ എസ്റ്റേറ്റ് മേഖലകളിലേക്കും കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ പത്തു രൂപ ഷെയർ വാല്യൂ 500 രൂപ ആയി മാറും എന്നാണ് കണക്കാക്കപ്പെടുന്നത്.

2008ലെ സാമ്പത്തിക പ്രതിസന്ധി, നോട്ടു നിരോധനം, കോവിഡ് തുടങ്ങിയ എല്ലാം അതിജീവിച്ചാണ് ഇന്നത്തെ നിലയിൽ എത്താൻ ആയത്. ഇതിനെല്ലാം സഹായിച്ചത് മികച്ച ടീമിന്‍റെ പിന്തുണയും ദൈവാനുഗ്രഹവും ഉള്ളതുകൊണ്ടാണെന്ന് മാനേജ്മെൻറ് അവകാശപ്പെടുന്നു.

ആറ് അംഗ ഡയറക്ടർ ബോർഡ് ആണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്നത്. തുടക്കം മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് എല്ലാവരും. ഇതിൽ മൂന്നുപേർ ഡോക്ടർമാരാണ്. നേത്ര ചികിത്സ മേഖലയിൽ വൈദഗ്ധ്യം നേടിയവരാണ് ഇവർ.

ഡോക്ടർ എ. ഷംസുദ്ദീൻ ചെയർമാനും, എ മുഹമ്മദ് കുട്ടി , ഡോ. മുഹമ്മദ് സ്വാദിഖ്, ഡോ. രാജേഷ് പുതുശേരി, ഡോ എം. എ സഫറുള്ള, അബ്ദുൽ നാസർ ജമാൽ എന്നിവരാണ് മറ്റുള്ള ഡയറക്ടർമാർ. 15 വർഷത്തിലധികമായി അബേറ്റ് എ എസ് അൽസലാമയുടെ ഭാഗമായിട്ടുള്ളവരാണ് ഇവരിൽ എല്ലാവരും.

പ്രഫഷണൽ മാനേജ്മെന്റാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രധാന ശക്തി. മൾട്ടി നാഷണൽ കമ്പനികളിൽ ഉപയോഗിക്കുന്ന ജർമ്മൻ ഇ.ആർ.പി സോഫ്റ്റ് വെയറായ SAP ആണ് ഉപയോഗിക്കുന്നത്. കമ്പനിയുടെ സുഗമമായ പ്രവർത്തനം വിലയിരുത്തന്നതിനു വേണ്ടിയുള്ള ഡാഷ്ബോർഡ് സിസ്റ്റം ആണ് കുറേ കാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

മാത്രമല്ല, ലോകത്തിൽ തന്നെ 500 ഫോർച്യൂൺ കമ്പനികൾ ഉപയോഗിക്കുന്ന ബാലൻസ് സ്കോർ കാർഡ് സിസ്റ്റം ആണ് പെർഫോമൻസ് വിലയിരുത്തുന്നതിന് ഉപയോഗിക്കുന്നത്.

കസ്റ്റമർ കെയർ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഓരോ ഡിപ്പാർട്മെന്റിനും കൃത്യമായ SOP, BLUEPRINT അനുസരിച്ചിട്ടാണ് ഓരോ സ്റ്റാഫും പ്രവർത്തിക്കുന്നത്.

അബേറ്റ് എ എസ്-മായി സഹകരിക്കാൻ താല്പര്യ മുള്ളവർ +919072558877 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Abate AS Al Salama opens 44 new eye clinics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT