പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

ആറ്റിങ്ങൽ: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. വർക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിളവീട്ടിൽ പ്രവീണി (35) നെയാണ് 2011ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തത്.

നഗരൂർ സ്വദേശിനിയെയാണ് 2011ൽ നിരവധി തവണ പീഡനത്തിനിരയാക്കിയത്. പരാതിയെതുടർന്ന് ആറ്റിങ്ങൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി കുവൈത്തിലേക്ക് രക്ഷപ്പെട്ടു. വിദേശത്തുനിന്ന് ആറുവർഷത്തിനുശേഷം നാട്ടിലെത്തിയ പ്രതി കൊല്ലം പുനലൂരിൽ കുറച്ചുനാൾ താമസിച്ചു.

തുടർന്ന് കഴിഞ്ഞവർഷം വർക്കല ഞെക്കാട് എത്തി താമസിച്ചുവരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ .ജി, എസ്.ഐമാരായ സജിത്ത് .എസ്, ജിഷ്ണു എം.എസ്, എ.എസ്.ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Accused who molested 17-year-old girl arrested after 13 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.