മനാമ: ഇലക്ട്രോണിക് ഷീഷ േഫ്ലവര് കസ്റ്റംസ് ഫീ ഈടാക്കാതെ രാജ്യത്തേക്ക് കടത്താന്‍ സ ഹായിച്ച ഉദ്യോഗസ്ഥന് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവ് വിധിച്ചു. ഷീഷ േഫ്ലവര് ഇറക്കുമതി ചെയ്യുന്ന കമ്പനിയെ സഹായിക്കുന്നതിനാണ് ഉദ്യോഗസ്ഥന് ശ്രമിച്ചത്. ഇതുവഴി 14,250 ദീനാറിെൻറ കസ്റ്റംസ് ഫീസാണ് ഒഴിവാക്കിക്കൊടുത്തത്.
ഇതിനു പകരമായി നിശ്ചയിച്ചുറപ്പിച്ച സംഖ്യ നല്‍കുന്നതിന് പ്രസ്തുത കമ്പനിയുമായി ഉദ്യോഗസ്ഥൻ ധാരണയിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്ഥനും കമ്പനി മേധാവിക്കും അഞ്ചു വര്‍ഷം തടവും 14,250 ദീനാര്‍ വീതം പിഴയും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.