?????????? ????? ?????????? ??????? ????????????? ????????? ????? ????? ????????? ???????????? ?????? ???????? ?????? ??????? ?????????????? ???????????? ??????????

ബ്രിട്ടീഷ് മുന്‍ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു

മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ മിഡിൽ ഇൗസ്റ്റ് കാര്യങ്ങള്‍ക്കായുള്ള ബ്രിട്ട ീഷ് മുന്‍ വിദേശകാര്യമന്ത്രി അലിസ്റ്റയര്‍ ബര്‍ട്ടിനെ വിദേശകാര്യ സഹമന്ത്രി അബ്ദു ല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബര്‍ അദ്ദൂസരി സ്വീകരിച്ചു. ബഹ്റൈനും ബ്രിട്ടനും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണവും ബന്ധവും മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് വിലയിരുത്തുകയും കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. വിവിധ രാജ്യങ്ങളുമായി ബഹ്റൈന്‍ പുലര്‍ത്തുന്ന നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടതായി അലിസ്റ്റയര്‍ അഭിപ്രായപ്പെട്ടു.

അയല്‍ രാജ്യങ്ങളുമായുള്ള മികച്ച ബന്ധം മേഖലക്ക് കരുത്ത് പകരുമെന്നും ശാന്തിയും സമാധാനവും സാധ്യമാകുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ ബ്രിട്ടനുമായുള്ള ബന്ധം ബഹ്റൈന് കരുത്തു പകര്‍ന്നതായി അബ്ദുല്ല ബിന്‍ ഫൈസല്‍ പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും ഇരുപേരും ചര്‍ച്ച ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.