ബി.എം. സുഹ്റയെയും ഡോ. എം.എം. ബഷീറിനെയും

തിക്കോടി വികസന സമിതി ആദരിക്കുന്നു

ബി.എം. സുഹ്റയെയും ഡോ. എം.എം. ബഷീറിനെയും ആദരിച്ചു

മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ തിക്കോടിയുടെ സ്വന്തം ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബി.എം. സുഹറയെയും ഭർത്താവും പ്രശസ്ത എഴുത്തുകാരനുമായ ഡോ. എം.എം. ബഷീറിനെയും തിക്കോടി വികസനസമിതി ആദരിച്ചു. 2008ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹയായ ബി.എം. സുഹ്റ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമാണ്.

കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയായ ഡോ. എം.എം. ബഷീർ മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച സാഹിത്യ നിരൂപകനാണ്. 2022ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.

ബഹ്റൈനിലെ തിക്കോടി വികസനസമിതി അംഗങ്ങളായ അസീൽ അബ്ദുറഹിമാൻ, മജീദ് തണൽ, ജാബിർ തിക്കോടി, ഗഫൂർ കളത്തിൽ, ജമീലാ അബ്ദുറഹിമാൻ, സുബൈദാ മജീദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - honoured B.M.Suhra, MM Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.