വിദ്യാർഥികൾ സംഘാടകരോടൊപ്പം

വിദ്യാർഥികളെ കെ.എം.സി.സി ആദരിച്ചു

കുവൈത്ത് സിറ്റി: കെ.എം.സി.സി വേങ്ങര മണ്ഡലത്തിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയവരെ ആദരിച്ചു. വിദ്യാർഥികൾക്ക് യൂസഫ് മനപ്പള്ളി -അലി വടക്കേതിൽ സ്മാരക മെമന്റോയും കാഷ് അവാർഡും ചടങ്ങിൽ കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി വേങ്ങര മണ്ഡലം ജ. സെക്രട്ടറി ശറഫുദ്ദീൻ കുഴിപ്പുറം അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം. കോയാമു, വേങ്ങര മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് പി.കെ. അസ് ലു, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷംസു പുള്ളാട്ട്, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, വാർഡ് അംഗം കരീം, സിദ്ദീഖ് കുഴിപ്പുറം, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. റസാഖ്, സെക്രട്ടറി ഫാസിൽ കൊല്ലം, പി.വി. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി മണ്ഡലം സെക്രട്ടറി അബ്ദുല്ല കാപ്പൻ നന്ദി പറഞ്ഞു.

Tags:    
News Summary - Honoring Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.