മസ്കത്ത്: ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന ഭീകരാക്രമണത്തിൽ വെടിനിർത്തൽ പ്രഖ്യാപനവുമായി രംഗത്തെത്തിയ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ സംയുക്ത പ്രസ്താവനക്ക് പിന്തുണയുമായി സുൽത്താനേറ്റ്.
വെടിനിർത്തൽ കരാർ നടപ്പാക്കുക, ഗസ്സയിലെ തടവുകാരെ മോചിപ്പിക്കുക, സമാധാന ചർച്ചകൾ പുനരാരംഭിക്കുക എന്നീ അടിയന്തര ആവശ്യങ്ങളാണ് പ്രസ്താവനയിലൂടെ രാഷ്ട്രത്തലവന്മാർ അറിയിച്ചത്. ആഗസ്റ്റ് 15ന് ഈജിപ്തിലെ കൈറോയിലോ ഖത്തറിലെ ദോഹയിലോ ചർച്ചകൾ നടക്കും. അതിന് മുന്നോടിയായണ് ത്രിരാഷ്ട്രതലത്തിൽ പ്രസ്താവനയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.