നാട്ടിലേക്ക് മടങ്ങുന്ന സാംകുട്ടിക്ക് കേളി കലാ സാംസ്കാരിക വേദി മലസ് യൂനിറ്റ് യാത്രയയപ്പ്

നൽകിയപ്പോൾ

സാംകുട്ടിക്ക് കേളിയുടെ യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്കാരിക വേദി മലസ് യൂനിറ്റ് അംഗം സാംകുട്ടിക്ക് യാത്രയയപ്പ് നല്‍കി. രണ്ടു പതിറ്റാണ്ടായി റിയാദിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന സാംകുട്ടി കലാകാരനും കലാസാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു എറണാകുളം സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ പ്രസിഡൻറ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

മലസ് ഏരിയ പ്രസിഡൻറ് മുകുന്ദൻ, രക്ഷാധികാരി സമിതി അംഗങ്ങളായ അഷ്റഫ് കണ്ണൂർ, അൻവർ, ഇ.കെ. രാജീവ്, യൂനിറ്റ് ജോ.സെക്രട്ടറി അജ്മൽ, ജോ.ട്രഷറർ ഉനൈസ് ഖാൻ, എക്‌സി.അംഗങ്ങളായ ടി.ബി. നൗഷാദ്, മഹേഷ്‌, സുഹൈബ് ഹമീദ് എന്നിവർ സംസാരിച്ചു. ഉപഹാരം സെക്രട്ടറി സമീർ കൊല്ലം സാംകുട്ടിക്ക് കൈമാറി. 

Tags:    
News Summary - Keli's farewell to Samkutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.