???????????? ????????????????????????? ?????????????????????????????????? ???????????? ?????????????????????? ???????????????

മസ്ജിദുന്നബവിയിൽ സ്കൗട്ട് സേവനം

ജിദ്ദ: മസ്ജിദുന്നബവിയിൽ നമസ്കരിക്കാനെത്തുന്നവരുടെ വരവും പോക്കും ക്രമീകരിക്കുന്നതിനും ആരോഗ്യ മുൻകരുതലുകൾ പരിശോധിക്കുന്നതിനും മറ്റു സേവനങ്ങൾക്കും 50 സ്കൗട്ടുകളെ നിയോഗിച്ചു. മദീന വിദ്യാഭ്യാസ കാര്യാലയമാണ് ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും സേവനത്തിന് ഇത്രയും സ്കൗട്ടുകളെ നിയോഗിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് പ്രധാനമായും ഇവർ പ്രവർത്തിക്കുന്നത്.
Tags:    
News Summary - masjidnnabavi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.