തനിമ ജിദ്ദ നോർത്ത് ഖുർആൻ ശാസ്ത്രവേദി വെബിനാറിൽ നിന്ന്

ഖുർആൻ ശാസ്ത്ര വേദി വെബിനാർ സംഘടിപ്പിച്ചു

ജിദ്ദ: തനിമ ജിദ്ദ നോർത്ത് ഖുർആൻ സ്റ്റഡി സെൻററിന് കീഴിലെ ഖുർആൻ ശാസ്ത്ര വേദി 'പ്രപഞ്ചോൽപത്തി'എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എൻജി. ഫവാസ് കടപ്രത്ത് സംസാരിച്ചു.

പ്രപഞ്ചോൽപത്തിയെപറ്റിയുള്ള ഗവേഷണ പഠനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും പ്രപഞ്ചോൽപത്തിയെ കുറിച്ചുള്ള നിലവിലെ പഠനങ്ങളിൽ കൂടുതൽ വ്യക്തത ലഭ്യമാകുന്നതിന് ഖുർആനിലെ തത്സംബന്ധിയായ സൂചനകൾ ഗവേഷണ മേഖലയിൽ ഉപയോഗപ്പെടുത്താൻ ദൈവിക ഗ്രന്ഥത്തിെൻറ വക്താക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

എൻജി. മൂസക്കുട്ടി, കെ.കെ. നിസാർ, അജ്മൽ അബ്ദുല്‍ ഗഫൂര്‍, ആബിദ് ഹുസൈൻ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. ഡോ. അബ്ദുല്ല അബ്ദുസ്സലാം മോഡറേറ്ററായിരുന്നു. മുഹമ്മദ് റാഫി ഖിറാഅത്ത് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.