ആദ്യ മത്സരത്തിന് മുംബൈ നായകൻ രോഹിത് ശർമയും ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിയും ടോസ് ചെയ്യുന്നു

അബൂദബിയുമായി ഇണങ്ങി –രോഹിത്

അബൂദബി: കഴിഞ്ഞ കുറെ ദിവസങ്ങളായി അബൂദബിയിലാണ് പരിശീലനമെന്നും ഇവിടത്തെ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ കഴിഞ്ഞെന്നും മുംബൈ നായകൻ രോഹിത് ശർമ. ഇവിടെയുള്ള കാലാവസ്ഥയും സാഹചര്യങ്ങളും നന്നായി മനസ്സിലാക്കാൻ പറ്റി. ഗുണനിലവാരമുള്ള പരിശീലന സൗകര്യം ഇവിടെയുണ്ട്. പരിശീലനം നടത്തിയതിന് സമാനമായ പിച്ചുകളിലാണ് മത്സരവും. ഇത് ഞങ്ങൾക്ക് ഗുണം ചെയ്യുമെന്നും രോഹിത് പറഞ്ഞു.

2014 സീസണിൽ യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിലെ എല്ലാ മത്സരവൂം തോറ്റതിെന കുറിച്ച് രോഹിതിെൻറ മറുപടി: ''അത് പഴയ കാലം. ആ ടീമിലെ രണ്ട് താരങ്ങൾ മാത്രമാണ് ഇപ്പോൾ ടീമിനൊപ്പമുള്ളത്. കുറച്ചുനാളായി ടീം മികച്ച ഫോമിലാണ്. മികച്ച തയാറെടുപ്പോടെയാണ് ഇവിടെ എത്തിയത്.''


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.