12 ട്രെയിനുകൾക്ക് കേരളത്തിൽ അധിക സ്റ്റോപ്

തിരുവനന്തപുരം : 12 ട്രെയിനുകൾക്ക് കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ് അനുവദിച്ചു.കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) 16 മുതൽ പുലർച്ച 1.20 നും നിലമ്പൂർ റോഡ്- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350) പുലർച്ച 12.40 നും ആലുവ സ്റ്റേഷനിൽ നിർത്തും.

തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347) ആഗസ്റ്റ് 16 മുതൽ രാവിലെ 8.28 നും മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) 15 മുതൽ വൈകീട്ട് 4.16 നും ഏഴിമല സ്റ്റേഷനിൽ നിർത്തും.

തിരുനെൽവേലി ജങ്‌ഷൻ - ഗാന്ധിധാം ജങ്‌ഷൻ ഹംസഫർ പ്രതിവാര എക്സ്പ്രസ് (20923) 17 മുതൽ രാത്രി 7.04 നും ഗാന്ധിധാം ജങ്‌ഷൻ - തിരുനെൽവേലി ജങ്‌ഷൻ ഹംസഫർ പ്രതിവാര എക്സ്പ്രസ് (20924) 22 മുതൽ രാവിലെ 9.10 നും കാസർകോട് സ്റ്റേഷനിൽ നിർത്തും.

മംഗളൂരു സെൻട്രൽ - നാഗർകോവിൽ ജങ്‌ഷൻ ഏറനാട് എക്സ്പ്രസ് (16605) 15 മുതൽ രാവിലെ 9.10 നും നാഗർകോവിൽ ജങ്‌ഷൻ - മംഗളൂരു സെൻട്രൽ ഏറനാട് പ്രതിദിന എക്സ്പ്രസ് (16606) 15 മുതൽ പകൽ 2.37നും പഴയങ്ങാടി സ്റ്റേഷനിൽ നിർത്തും.

തിരുവനന്തപുരം സെൻട്രൽ -മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16629) 17 മുതൽ ചാലക്കുടി (പുലർച്ച 12.59), കുറ്റിപ്പുറം (പുലർച്ച 3.09) സ്റ്റേഷനുകളിൽ നിർത്തും. ഈ ട്രെയിൻ തിരികെ (16630) 16 മുതൽ കുറ്റിപ്പുറം (രാത്രി 11.37), 17 മുതൽ ചാലക്കുടി (പുലർച്ച 2.10) സ്റ്റേഷനുകളിൽ നിർത്തും.

എറണാകുളം ജങ്‌ഷൻ - കായംകുളം ജങ്‌ഷൻ എക്സ്പ്രസ് (16309) 17 മുതൽ തൃപ്പൂണിത്തുറ (രാവിലെ 9.02), മാവേലിക്കര (രാവിലെ 11.08) സ്റ്റേഷനുകളിൽ നിർത്തും. ഈ ട്രെയിൻ തിരികെ (16310) 17 മുതൽ മാവേലിക്കരയിലും (വൈകീട്ട് 3.09), തൃപ്പൂണിത്തുറയിലും (വൈകീട്ട് 4.56) നിർത്തും.

ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ് (16127) 19 മുതൽ രാവിലെ 3.24 നും മടക്കയാത്രയിൽ (16128) പുലർച്ച 1.52 നും ചേർത്തല സ്റ്റേഷനിൽ നിർത്തും.

പുനലൂർ - ഗുരുവായൂർ പ്രതിദിന എക്സ്പ്രസ് (16327) 16 മുതൽ വൈകിട്ട് 6.41 നും മടക്കയാത്രയിൽ 16328) പകൽ 1.14 നും കുറി സ്റ്റേഷനിൽ നിർത്തും.

മധുര ജങ്‌ഷൻ - പുനലൂർ എക്സ്പ്രസ് (16729) 19 മുതൽ രാവിലെ 9.25 നും പുനലൂർ - മധുര ജങ്‌ഷൻ പ്രതിദിന എക്സ്പ്രസ് (16730) 18 മുതൽ വൈകീട്ട് 5.35 നും കുറി സ്റ്റേഷനിൽ നിർത്തും.

തിരുനെൽവേലി ജങ്‌ഷൻ - പാലക്കാട് ജങ്‌ഷൻ പാലരുവി പ്രതിദിന എക്സ്പ്രസ് (16791) 19 മുതൽ രാവിലെ 9.17 നും മടക്കയാത്രയിൽ (16792) 18 മുതൽ വൈകീട്ട് 5.50 നും അങ്കമാലി സ്റ്റേഷനിൽ നിർത്തും.

ഹാത്യ - എറണാകുളം ജങ്‌ഷൻ പ്രതിവാര എക്സ്പ്രസ് (22837) 16 മുതൽ രാവിലെ 7.42 നും മടക്ക യാത്രയിൽ (22838) 17ന് പുലർച്ച 12.22 നും തൃശൂർ സ്റ്റേഷനിൽ നിർത്തും.

തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് 19 മുതൽ പുലർച്ച 2.43 ന് തിരൂർ സ്റ്റേഷനിൽ നിർത്തും.

Tags:    
News Summary - Additional stop for 12 trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.