എ.കെ.ജി സെന്‍റർ ആക്രമണം: വിചാരണ കോടതിക്ക് കൈമാറുന്നത് നീട്ടി

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസ് വിചാരണകോടതിക്ക് കൈമാറുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രതികൾക്ക് ലഭിക്കേണ്ട മുഴുവൻ രേഖകളും ലഭിച്ചോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് ചൊവ്വാഴ്ച കൈമാറേണ്ട കേസ് മാറ്റിയത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാണ് പരിഗണിക്കുന്നത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് കണ്ണൻ എന്ന ജിതിൻ, സുഹൈൽ ഷാജഹാൻ, ചിന്നു എന്ന നവ്യ എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു പ്രതികൾ. നാലാം പ്രതി ഒളിവിലാണ്. 

Tags:    
News Summary - AKG Center Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.