ഹബീബ് റഹ്മാന്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എടക്കര: വില്‍പനക്കായി സൂക്ഷിച്ച ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എടക്കര പൊലീസ് പിടികൂടി. കരുളായി തെങ്ങുംതൊടിക ഹബീബ് റഹ്മാനാണ് (31) പിടിയിലായത്. മൂത്തേടം കാരപ്പുറത്ത് പ്രതിയും സുഹൃത്തും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി പി.കെ. സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വ്യാഴാഴ്ച രാത്രി നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ പി. ജയകൃഷ്ണന്‍, എ.എസ്.ഐ അബ്ദുല്‍ മുജീബ്, സി.പി.ഒമാരായ സുവര്‍ണ, പ്രശാന്ത് എന്നിവരും, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - MDMA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 03:58 GMT