മുതലമട: വൈദ്യുതിലൈൻ താഴ്ന്നുകിടക്കുന്നത് മാറ്റണമെന്ന് നാട്ടുകാർ. ഇടുക്കു പാറയിലെ സ്വകാര്യതോട്ടങ്ങളിലാണ് വൈദ്യുതിലൈൻ താഴ്ന്നു കിടക്കുന്നത്. 20 അടിയിലധികം ഉയരത്തിൽ കടന്നുപോകേണ്ട വൈദ്യുതിലൈൻ 8-9 അടിയിലെത്തി താഴ്ന്നുകിടക്കുന്നത് തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും ഭീഷണിയായിട്ടുണ്ട്. ഇതുകൂടാതെ ചെമ്മണാമ്പതി, അണ്ണാനഗർ, മൊണ്ടിപതി, ചുക്കംപതി, മേച്ചിറ, നീളിപ്പാറ, വെള്ളാരൻ കടവ് എന്നീ പ്രദേശങ്ങളിലും വ്യാപകമായി വൈദ്യുതിലൈൻ താഴ്ന്നുകിടക്കുന്നതിനാൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കേര കർഷകർ പറയുന്നു.

Tags:    
News Summary - Danger- electric line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT