ബംഗളൂരു - ചെന്നൈ അതിവേഗ പാത

മലയാളികൾ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു

ബംഗളൂരു: മലയാളികൾ ഉൾപ്പെടെ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു.

ബംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേയുടെ നിർമാണം പൂർത്തിയായ ഭാഗമാണ് യാത്രക്കാർക്കായി തുറക്കുന്നത്.

260 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയിൽ കർണാടക സെക്ഷനു കീഴിലെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗലവരെയുള്ള 71 കിലോമീറ്റർ പാതയാണിത്. ഹോസ്‌കോട്ട് - ബേതമംഗല പാതയിൽ മാസത്തിനുള്ളിൽ ഗതാഗതം സാധ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി കര്‍ണാടക റീജനല്‍ ഓഫിസര്‍ വിലാസ് പി. ബ്രഹ്മങ്കര്‍ പറഞ്ഞു.

കർണാടക സെക്ഷന് കീഴിലെ ഈ പാതയിൽ 400 മീറ്ററിൽ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയായാല്‍ പാത തുറക്കും. ഒരുമാസത്തിനുള്ളിൽതന്നെ നിർമാണം പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Bengaluru- Chennai Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.