രഞ്ജൻ, മധു മിത

ജല ടാങ്കറിനടിയിൽപെട്ട് സഹോദരങ്ങൾ മരിച്ചു

ബംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപം അമിതവേഗത്തിലെത്തിയ വാട്ടർ ടാങ്കറിന്റെ ചക്രത്തിനടിയിൽപെട്ട് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിയും സഹോദരനും മരിച്ചു. ദൊഡ്ഡനാഗമംഗലയിലെ കെംപെഗൗഡ ലേഔട്ടില്‍ താമസിക്കുന്ന മധു മിത(20), രഞ്ജൻ (18)എന്നിവരാണ് മരിച്ചത്. രഞ്ജൻ തന്റെ സഹോദരി മധു മിതയെ കോളജില്‍ വിടുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.

ജല ടാങ്കറിനടിയിൽപെട്ട് സഹോദരങ്ങൾ മരിച്ചുമധുമിത എസ്.എസ്.എം.ആർ.വി കോളജിലെ വിദ്യാർഥിനിയാണ്. അമിതവേഗത്തിൽ വന്ന വാട്ടർ ടാങ്കറിന്റെ പിൻ ചക്രത്തിനടിയില്‍പ്പെട്ട് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വാട്ടർ ടാങ്കർ ഡ്രൈവറുടെ അമിതവേഗമാണ് ദുരന്തത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.