ചൂരൽമലയിൽ ചെളിയിൽ പൂണ്ട നിലിയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം സന്നദ്ധ പ്രവർത്തകർ പുറത്തെടുക്കുന്നു (ചിത്രം: പി. സന്ദീപ്)
ഉരൾ പൊട്ടലുണ്ടായ പ്രദേശത്തിനൻറെ ആകാശ ദൃശ്യം (ചിത്രം: പി. സന്ദീപ്)
മലപ്പുറം പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)
ചൂരൽ മലയിൽ മണ്ണുമാന്തി ഉപയോഗിച്ച് ചെളിയിൽ പരിശോധന നടത്തുന്നു (ചിത്രം: പി. സന്ദീപ്)
മുണ്ടകൈയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ട യാളിന്റെ മൃതദ്ദേഹം റോപ്പ് വഴി ഇക്കരെ എത്തിക്കുന്നു (ചിത്രം: ബിമൽ തമ്പി)
ചൂരൽ മലയിൽ ഉരുൾ പൊട്ടൽ ഭൂമിയിൽ കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്കു മാറ്റുന്നു (ചിത്രം: പി. സന്ദീപ്)
രക്ഷാപ്രവർത്തനത്തിൽ ഏർപെട്ട സേന (ചിത്രം: പി. സന്ദീപ്)
ഉരുൾ പൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമലയിൽ തകർന്ന വീടിന് മുന്നിലെ കൂറ്റൻ പാറക്കല്ലുകൾ (ചിത്രം: ബിമൽ തമ്പി)
മുണ്ടക്കൈയിൽ നിന്ന് സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയവർ മേപ്പാടിയിലെ ക്യാമ്പിലേക്ക് പോകാനായി കാത്തുനിൽക്കുന്നു (ചിത്രം: പി. സന്ദീപ്)
ഉരുൾ പൊട്ടലിനെ തുടർന്ന് ഒഴുകിയെത്തിയ വാഹനം (ചിത്രം: പി. സന്ദീപ്)
വെള്ളാർമല ജി.വി.എച്ച്.എസ്.എസിൻ്റെ തകർന്ന കെട്ടിടം അതിനോട് ചേർന്ന ഒരു കെട്ടിടം പൂർണമായും തകർന്ന നിലയിൽ (ചിത്രം: ബിമൽ തമ്പി)
ചാലിയാറിൽ നിന്ന് ലഭിച്ച മൃതദേഹം വാഹനത്തിൽ കയറ്റുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)
വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സൈന്യത്തിന്റെ താൽകാലികപാലത്തിലുടെ രക്ഷപ്പെടുത്തുന്നു (ചിത്രം: പി. സന്ദീപ്)
മലപ്പുറം പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)
മുണ്ടകൈയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടയാളിന്റെ മൃതദ്ദേഹം റോപ്പ് വഴി ഇക്കരെ എത്തിക്കുന്നു (ചിത്രം: ബിമൽ തമ്പി)
ചൂരൽ മലയിൽ മണ്ണുമാന്തി ഉപയോഗിച്ച് ചെളിയിൽ പരിശോധന നടത്തുന്നു (ചിത്രം: പി. സന്ദീപ്)
ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)
മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ തകർന്ന വീടുകളിൽ രക്ഷാപ്രവർത്തനം നടത്തുന്നു (ചിത്രം: പി. സന്ദീപ്)
ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘാംഗം (ചിത്രം: പി. അഭിജിത്ത്)
മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ പ്രദേശത്തിന്റെ വിദൂരദൃശ്യം. ഇതിന്റെ ഏറ്റവും മുകളിൽ നിന്നായിരുന്നു ഉരുൾപൊട്ടലിന്റെ തുടക്കം (ചിത്രം: പി. സന്ദീപ്)
ഉരുൾ ദുരന്തം തകർത്ത വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നിന്നും ‘മാധ്യമം’ ചീഫ് ഫോട്ടോഗ്രാഫർമാരായ പി. സന്ദീപ്, പി. അഭിജിത്ത്, ബിമൽ തമ്പി എന്നിവർ പകർത്തിയ ചിത്രങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.