മലാല; ദ കൗ ബോയ്

കൗബോയ് തൊപ്പിയും വേഷവുമണിഞ്ഞ്, കുതിരപ്പുറത്തിരിക്കുന്ന ആളെ കണ്ട് സോഷ്യൽ മീഡിയക്ക് കൗതുകം. ബ്രിട്ടീഷ് സിറ്റ്കോം ടി.വി സീരീസായ ‘വി ആർ ലേഡി പാർട്ട്സി’ലൂടെ, നൊബേൽ ജേതാവ് മലാല യൂസുഫ് സായ് അഭിനയരംഗത്തെത്തിയതാണ് സംഭവം. സീരീസിന്റെ ‘മലാല മേഡ് മീ ഡു ഇറ്റ്’ എന്ന എപ്പിസോഡിലാണ് മലാല ചെറു വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒരു സംഗീത ബാൻഡിലെ അംഗങ്ങൾ നേരിടുന്ന വെല്ലുവിളികളും എതിർ ബാൻഡിൽനിന്നുള്ള മത്സരവുമെല്ലാമാണ് ഈ തമാശ സീരീസിന്റെ പുതിയ എപ്പിസോഡിലെ തീം. മലാലയുടെ വേഷവും ഭാവവും വൻ വൈറലായിട്ടുണ്ട്. 

Tags:    
News Summary - Malala; The Cow Boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.