പ്രതിഭ സാന്ത്വന മരണാനന്തര ഫണ്ട് കൈമാറുന്നു. ഇൻസെറ്റിൽ അജിതകുമാരി

ബഹ്റൈൻ പ്രതിഭ സാന്ത്വന മരണാനന്തര ഫണ്ട് അജിതകുമാരിയുടെ കുടുംബത്തിനു കൈമാറി

മനാമ: ബഹ്റൈൻ പ്രതിഭ ഹിദ്ദ് യൂനിറ്റ് അംഗമായിരിക്കെ മരിച്ച കൊല്ലം ജില്ലയിലെ പട്ടാഴിയിൽ അജിതകുമാരിയുടെ കുടുംബത്തിന് പ്രതിഭ സാന്ത്വനം ഫണ്ടിൽനിന്നുള്ള മരണാനന്തര സഹായം കൈമാറി.

രണ്ട് ലക്ഷം രൂപ സി.പി.എം പത്തനാപുരം ഏരിയ കമ്മിറ്റി അംഗം എസ്. സജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ അശോകൻ അവകാശികൾക്ക് കൈമാറി. നിരവധി വർഷം ബഹ്റൈൻ പ്രവാസിയായ അജിതകുമാരി തന്‍റെ കുടുംബത്തിലെ സഹോദരിമാർക്ക് താങ്ങും തണലുമായി ജീവിച്ചുവരവെയാണ് പെട്ടെന്ന് രോഗത്തിനു കീഴടങ്ങിയത്. മരിച്ച അജിതകുമാരി പ്രവാസകാലത്ത് നിരവധി മനുഷ്യരുടെ സങ്കടങ്ങളിൽ കൂട്ടായിരുന്നു.

ചടങ്ങിൽ പട്ടാഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ്, ലോക്കൽ കമ്മിറ്റിയംഗം പട്ടാഴി ചന്ദ്രശേഖരൻ, പട്ടാഴി ബ്രാഞ്ച് സെക്രട്ടറി ഹർഷൻ ചന്ദ്രസേനൻ, ലോക കേരളസഭ അംഗവും കേരള പ്രവാസി സംഘം അടൂർ ഏരിയ സെക്രട്ടറിയുമായ എസ്. പ്രദീപ് കുമാർ, കേരള പ്രവാസി സംഘം പട്ടാഴി മേഖല പ്രസിഡന്‍റ് പി. ഗിരീശൻ, മേഖല സെക്രട്ടറി ജി. ബാബു കുമാർ, ഹരീഷ് കേരള പ്രവാസി സംഘം കൊല്ലം ജില്ല പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ പത്തനാപുരം ഏരിയ സെക്രട്ടറിയുമായ അനന്തു, കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ല ട്രഷറർ അഡ്വ. ടി.കെ. സുരേഷ് പരുമല, പ്രതിഭ കേന്ദ്ര കമ്മിറ്റി മുൻ അംഗം ഗോപാലകൃഷ്ണ ആചാരി എന്നിവർ പങ്കെടുത്തു.

പ്രതിഭ സാന്ത്വന കൈമാറ്റ യോഗത്തിൽ കേന്ദ്ര കമ്മിറ്റി മുൻ അംഗം ജോൺ പരുമല സ്വാഗതവും പ്രതിഭ രക്ഷാധികാരി സമിതി മുൻ അംഗം ഡി. കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Bahrain Pratibha Santhana Posthumous Fund Handed over Ajith Kumar's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.