മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ച ഇഫ്താർ സംഗമം

മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം നടത്തി

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. പ്രസിഡന്‍റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി റമദാൻ സന്ദേശം നൽകി. സമാജം രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശകസമിതി അംഗം മുഹമ്മദ്‌ റഫീഖ്, കാൻസർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ബി.എം.സി ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കിംസ് ഹോസ്പിറ്റൽ പ്രതിനിധികളായ അനസ്, ആസിഫ്, സാമൂഹിക പ്രവർത്തക ഷെമിലി പി. ജോൺ, സമസ്ത ബഹ്‌റൈൻ ജോ. സെക്രട്ടറി ശറഫുദ്ദീൻ മാരായമംഗലം, സംസ്‌കൃതി പ്രതിനിധികളായ സിജു, ഹരിപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. സമാജം മുൻ പ്രസിഡന്‍റ് അനസ് റഹീം സ്വാഗതവും ട്രഷറർ അബ്ദുറഹിമാൻ കാസർകോട് നന്ദിയും പറഞ്ഞു.

Tags:    
News Summary - ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.