തിരൂർ കൂട്ടായ്മ ഇഫ്താർ സംഗമം

തിരൂർ കൂട്ടായ്മ ഇഫ്താർ സംഗമം

മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സെല്ലഖ് ദാർകുലിബ് ടെന്റിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് അഷ്റഫ് കുന്നത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. റഫീഖ് ഫൈസി റമദാൻ സന്ദേശവും ഹുസൈൻ മുസ്‍ലിയാർ കൊടുവള്ളി പ്രാർഥനയും നടത്തി. തുഞ്ചന്റെയും വാഗൺ ട്രാജഡിയുടേയും ചരിത്രമുറങ്ങുന്ന തിരൂർക്കാർക്ക് ഈ പരിപാടി മതമൈത്രിയുടെയും സൗഹാർദത്തിന്റേയും വേദിയായി. 2024-25 വർഷത്തേക്കുള്ള പുതിയ പദ്ധതികൾ അവതരിപ്പിച്ചു. സെക്രട്ടറി പി. മുജീബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. പരിപാടിക്ക് വാഹിദ് ബിയ്യാത്തൽ, ഷമീർ പൊട്ടച്ചോല, അഷ്റഫ് പൂക്കയിൽ, ഇബ്രാഹിം (കുഞ്ഞാവ) സാഹിബ്, ഇസ്മായിൽ, റമീസ്, നജ്മുദ്ദീൻ, ശെരീഫ്, സതീശൻ, മമ്മുക്കുട്ടി, റഹീം അഷ്റഫ്, ബാബു ഇബ്രാഹീം, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Thirur community iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.