ഇന്ധന കേന്ദ്രങ്ങള്‍ 660 ആയി ഉയർന്നു

മസ്‌കത്ത്: രാജ്യത്തെ വാണിജ്യ ഇന്ധന കേന്ദ്രങ്ങളുടെ എണ്ണം 660 ആയി ഉയര്‍ന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പുതിയ ഇന്ധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 28 അപേക്ഷകള്‍ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഓയില്‍ കമ്പനി, അല്‍ മഹ കമ്പനി, ഷെല്‍ ഒമാന്‍, ഹോര്‍മസ് എനര്‍ജി കമ്പനി എന്നിവയാണ് രാജ്യത്തെ ഔദ്യോഗിക ഇന്ധന വിതരണ സ്ഥാപനങ്ങള്‍.

Tags:    
News Summary - The number of fuel stations increased to 660

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.