ദോഹ എക്സ്പോ വേദിയിൽ ഒരുക്കിയ പൂക്കൾകൊണ്ടുള്ള ഖത്തർ പതാക

ശ്രദ്ധേയമായി എക്സ്പോ വേദിയിലെ ദേശീയ പതാക

ദോഹ: ദോഹ എക്സ്പോ വേദിയിൽ സന്ദർശകരെ ആകർഷിച്ച് ദേശീയ ദിനത്തിന്റെ ഭാഗമായി പൂക്കൾകൊണ്ട് ഒരുക്കിയ ദേശീയ പതാക. ദോഹ എക്സ്പോ വേദിയിലെത്തിയ സന്ദർശകരും നയതന്ത്ര പ്രതിനിധികളും വിവിധ സർക്കാർ പ്രതിനിധികളും ഉൾപ്പെടെ പങ്കുചേർന്നാണ് പ്രാദേശികമായ പൂന്തോട്ടങ്ങളിൽ നിന്നെത്തിച്ച മൂന്നു ലക്ഷം പൂക്കൾകൊണ്ട് അൽ ബിദ പാർക്കിലെ എക്സ്പോ വേദിയിൽ കൂറ്റൻ ദേശീയ പതാക പൂക്കളം തയാറാക്കിയത്.

രാജ്യത്തിന്റെ ഐക്യവും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതാണ് ചരിത്ര ദൗത്യമെന്ന് എക്സ്പോ കമീഷണർ ജനറൽ ബദർ ബിൻ ഉമർ അൽ ദഫ പറഞ്ഞു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദിവസങ്ങളെടുത്തായിരുന്നു സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവരുടെ പങ്കാളിത്തത്തോടെ മറൂണും വെള്ളയും നിറത്തിൽ പതാക ഒരുക്കിയത്.

Tags:    
News Summary - National flag at the expo venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.