പാലക്കാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ജേതാക്കൾ ട്രോഫിയുമായി

പാലക്കാട് പ്രീമിയർ ലീഗ്: ഐൻസ്റ്റാർ ജേതാക്കൾ

ദോഹ: ഖത്തറിലെ പാലക്കാട് ജില്ലയിൽ നിന്നുള്ളവർക്ക് ജില്ലതല ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ടർഫിൽ നടന്ന ടൂർണമെന്റിൽ ആറ് ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ ആരോ ഖത്തറിനെ 48 റൺസിന് തോൽപിച്ച് ഐൻസ്റ്റാർ സി.സി ചാമ്പ്യന്മാരായി. ഐൻസ്റ്റാർ, ആരോ ഖത്തർ, ഖത്തർ ഹീറോസ്, ഒബിജി സിസി, ഏവിയേറ്റേഴ്സ്, ഡോമിനോസ് ഖത്തർ എന്നീ ടീമുകളാണ് പങ്കെടുത്തത്.

പുഷ്അപ്പ് വേൾഡ് റെക്കോഡ് ജേതാവായ ഫാറൂഖ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഫ്ലെമിങ്കോസ് ഖത്തർ ടൂർണമെന്റ് നിയന്ത്രിച്ചു. ആരോ ഖത്തറിന്റെ ഷാനിൽ പുളിക്കലിനെ മികച്ച കളിക്കാരനായും, ഐൻസ്റ്റാറിന്റെ ഹുസൈനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു.

പാലക്കാട് പ്രീമിയർ ലീഗ് സംഘാടകരായ മുനീർ സുലൈമാൻ, റഹീം. സി കെ, ഷെഫീഖ് അബുബക്കർ, ഷാഹുൽ, ഷെഫീഖ് ചക്കര, ഫറൂഖ്, സാഹിബ് ഫലീൽ, ആദർശ്, സ്പോൺസർമാരുടെ പ്രതിനിധികളായ പീറ്റർ, റെജി വയനാട് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

Tags:    
News Summary - Palakkad Premier League- Einstar Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.