അബ്ദുൽ ബാസിത് നൂരി കൊല്ലം (ചെയർ.), ഷംസുദ്ദീൻ ചെമ്മല (പ്രസി.), സ്വാലിഹ് കൂട്ടിലങ്ങാടി (ജന. സെക്ര.), ഫൈസൽ പുത്തൂർമഠം (ട്രഷ.)

കെ.എം.സി.സി ന്യൂസനാഇയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദ്: ന്യൂസനാഇയ്യയിൽ കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ന്യൂസനാഇയ്യ ദുബൈ മാർക്കറ്റിലെ വി വൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രവർത്തക സംഗമവും കൗൺസിൽ യോഗവും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് നാസർ ആവിലോറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ പി.സി. അബ്ദുൽ മജീദ്, മുഹമ്മദ് സിറാജ് മേടപ്പിൽ എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. കമ്മിറ്റി ജന. സെക്രട്ടറി മഹദി ഹസൻ കക്കുളങ്ങര പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. കമ്മിറ്റിയുടെ ഓർഗനൈസിങ് സെക്രട്ടറി ഷിഫ്നാസ് ശാന്തിപുരം സ്വാഗതവും പുതിയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്വാലിഹ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ ബാസിത് നൂരി കൊല്ലം (ചെയർ.), ഷംസുദ്ദീൻ ചെമ്മല (പ്രസി.), അബ്ദുൽ നാസർ ആവിലോറ, ഷമീർ പാലപ്ര, ഇഖ്ബാൽ കാവന്നൂർ, ആഷിക് പേബസാർ, ഹാരിസ് കുറുവ (വൈ. പ്രസി.), സ്വാലിഹ് കൂട്ടിലങ്ങാടി (ജന. സെക്ര.), യൂനുസ് പള്ളിക്കര, അബൂബക്കർ ഒളവട്ടൂർ, നിസാർ അഴീക്കോട്, ഫസലുദ്ദീൻ വടശ്ശേരി, ഷെറിൻ ഷെരീഫ് കോട്ടയം (സെക്ര.), ഫൈസൽ പുത്തൂർമഠം (ട്രഷ.), ഷംസുദ്ദീൻ പൂവാട്ടുപറമ്പ്, മുഖ്ലിസ് മൻഹൽ, അബ്ദുൽ നാസർ വളാഞ്ചേരി, സഹൽ ഈരാറ്റുപേട്ട, അബ്ദുൽ നാസർ തവനൂർ (എക്സിക്യൂട്ടിവ് അംഗങ്ങൾ).

Tags:    
News Summary - New leadership for KMCC New sana eeya Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.