അല്‍മനാര്‍, ഇസ്‌ലാഹി സെന്‍റര്‍ രക്ഷാകർതൃ യോഗം 27ന്

ദുബൈ: ദുബൈ അല്‍ബറാഹ അല്‍മനാര്‍ സെന്‍ററും ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ പ്രഗല്ഭ പ്രഭാഷകനും പാരന്‍റിങ് കൺസൽട്ടന്‍റും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദുബൈ ടൂറിസം വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ 27ന് ഞായറാഴ്ച അല്‍ബറാഹ വിമന്‍സ് അസോസിയേഷനിലെ പ്രധാന ഹാളില്‍ വൈകീട്ട് ആറു മണി മുതലാണ് പരിപാടി. വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും നയിക്കുന്ന വിജ്ഞാന പരിപാടികള്‍ മീറ്റിന്‍റെ ഭാഗമായി നടക്കും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി എ.പി. അബ്ദുസ്സമദ്, അബ്ദുസ്സലാം മോങ്ങം, ഹുസൈന്‍ കക്കാട്, വി.കെ. സകരിയ്യ (ചെയര്‍മാന്‍), എന്‍.എം. അക്ബര്‍ഷാ വൈക്കം (ജനറല്‍ കണ്‍വീനര്‍), എ.ടി.പി. കുഞ്ഞിമുഹമ്മദ്‌, ശിഹാബ് ഉസ്മാന്‍ പാനൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍).

മുനീര്‍ പടന്ന (കോഓഡിനേറ്റര്‍), ദില്‍ഷാദ് ബഷീര്‍, പി.പി. ഇല്യാസ് മുക്കം (ജോയന്‍റ് കണ്‍വീനര്‍മാര്‍), വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി അബ്ദുന്നസീര്‍ പി.എ. നാസർ വയനാട് (മീഡിയ), മന്‍സൂര്‍ മദീനി (പ്രോഗ്രാം), നസീം അക്തര്‍ ഉമരി (റിസപ്ഷന്‍), അഷ്‌റഫ്‌ പേരാമ്പ്ര (വെന്യു മാനേജ്മെന്‍റ്).

നൗഫല്‍ അബ്ബാസ് (റഫ്രഷ്മെന്‍റ്), ഷാജഹാന്‍ കണ്ണൂര്‍ (ഫിനാന്‍സ്), അബ്ദുറഹിമാന്‍ പടന്ന (ഹോസ്പിറ്റാലിറ്റി), സമീര്‍ സീറ, ബാസിം അബ്ദുൽ നസീർ (വളന്റിയര്‍ വിങ്) തുടങ്ങിയവരെ തെരഞ്ഞെടുത്തു. വിശാലമായ പാര്‍ക്കിങ് സൗകര്യവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2722723, 04 2633391.

Tags:    
News Summary - Almanar- Islahi Center meeting on 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.